
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകട സമയത്ത് 30ല്‍ താഴെ ആളുകള്‍ മാത്രമെ ഉണ്ടാകാൻ സാധ്യതയുള്ളുവെന്ന് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വില്‍സണ്‍.
വെടിപ്പുരയില്‍ അളവില്‍ കൂടുതല്‍ മരുന്ന് ഉണ്ടായിരുന്നില്ല. കാലു വയ്യാത്തതിനാലാണ് സതീശന് ഓടാൻ കഴിയാതിരുന്നതെന്നും വില്‍സണ്‍ പറഞ്ഞു.
അപകടത്തില്‍ സ്ത്രീകളെയെല്ലാം രക്ഷപ്പെടുത്താനായി. കൊടും ചൂടായിരിക്കാം അപകടകാരണമെന്നും മറ്റൊരു സംശയം ഇല്ലെന്നും അദ്ദേഹം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
48 വർഷമായുള്ള ജോലിയാണ്. മക്കളുടെ നിർബന്ധം കാരണം ഇനി വെടിക്കെട്ട് പണിക്കില്ലെന്നും വില്‍സണ്‍ പറഞ്ഞു.









