ഹോം നേഴ്സിംഗിൻ്റെ മറവിൽ സുന്ദരിയായ യുവതിയെ രംഗത്തിറക്കി ഹണി ട്രാപ്പ്; തൃശ്ശൂർ ജില്ലയിലെ രണ്ട് ഹോം നേഴ്സിംഗ് സ്ഥാപന ഉടമകൾ ചേർന്ന് നടത്തിയ ഹണി ട്രാപ്പിൽ കുടുങ്ങിയത് മറ്റൊരു ഹോം നേഴ്സിങ് സ്ഥാപന ഉടമ ; ഒത്തുതീർപ്പിനൊടുവിൽ ലക്ഷങ്ങൾ പോക്കറ്റിലാക്കി സംഘം; ഒതുക്കി തീർക്കാൻ എത്തിയ സംസ്ഥാന നേതാവിന് പ്രതിഫലമായി മറ്റൊരു യുവതിയെ കാഴ്ചവെച്ച് സംഘം; ഒത്തുതീർപ്പ് നടത്തിയത് സംഘടനയുടെ സംസ്ഥാന നേതാവായ പൗഡർ കുട്ടപ്പന്റെ നേതൃത്വത്തിൽ; പൗഡർ കുട്ടപ്പൻ അകത്താകും

ഹോം നേഴ്സിംഗിൻ്റെ മറവിൽ സുന്ദരിയായ യുവതിയെ രംഗത്തിറക്കി ഹണി ട്രാപ്പ്; തൃശ്ശൂർ ജില്ലയിലെ രണ്ട് ഹോം നേഴ്സിംഗ് സ്ഥാപന ഉടമകൾ ചേർന്ന് നടത്തിയ ഹണി ട്രാപ്പിൽ കുടുങ്ങിയത് മറ്റൊരു ഹോം നേഴ്സിങ് സ്ഥാപന ഉടമ ; ഒത്തുതീർപ്പിനൊടുവിൽ ലക്ഷങ്ങൾ പോക്കറ്റിലാക്കി സംഘം; ഒതുക്കി തീർക്കാൻ എത്തിയ സംസ്ഥാന നേതാവിന് പ്രതിഫലമായി മറ്റൊരു യുവതിയെ കാഴ്ചവെച്ച് സംഘം; ഒത്തുതീർപ്പ് നടത്തിയത് സംഘടനയുടെ സംസ്ഥാന നേതാവായ പൗഡർ കുട്ടപ്പന്റെ നേതൃത്വത്തിൽ; പൗഡർ കുട്ടപ്പൻ അകത്താകും

തൃശൂർ : ഹോം നേഴ്സിംഗിൻ്റെ മറവിൽ സുന്ദരിയായ യുവതികളെ രംഗത്തിറക്കി ഹോം നേഴ്സിങ് മേഖലയിൽ സ്ഥാപനങ്ങൾ നടത്തുന്നവരുടെ ഹണി ട്രാപ്പ്. സംഘം യുവതികളെ ഉപയോഗിച്ച് വ്യാപകമായി പല വമ്പൻമാരെയും കെണിയിൽ വീഴ്ത്തിയിരുന്നതായാണ് വിവരം

തൃശ്ശൂർ ജില്ലയിലെ രണ്ട് ഹോം നേഴ്സിംഗ് സ്ഥാപന ഉടമകൾ ചേർന്ന് നടത്തിയ ഹണി ട്രാപ്പിൽ കുടുങ്ങിയത് മറ്റൊരു ഹോം നേഴ്സിങ് സ്ഥാപന ഉടമയായിരുന്നു. പരിചയമുള്ള ആളുകളെ കെണിവെച്ച് കുടുക്കുമ്പോൾ ഇവർ രഹസ്യ സങ്കേതത്തിൽ ഇരുന്ന് ചരട് വലിക്കും

കേസിൽ കുടുക്കുമെന്നും യുവതിയോടൊപ്പം നിൽക്കുന്ന നഗ്നചിത്രങ്ങൾ പുറത്ത് പ്രചരിപ്പിക്കുമെന്നുംസംഘം പറഞ്ഞതിനെ തുടർന്ന് മധ്യവയസ്കനായ ഹോം നേഴ്സിംഗ് സ്ഥാപന ഉടമ ഒത്തുതീർപ്പിന് വഴങ്ങുകയായിരുന്നു.
ഒത്തുതീർപ്പിനൊടുവിൽ മധ്യവയസ്കൻ കെട്ടുകണക്കിന് പണം നൽകിയാണ് സംഘത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് ഒതുക്കി തീർക്കാൻ തൃശ്ശൂരിലേക്ക് എത്തിയ റോസ് പൗഡർ ഇട്ട് സുന്ദരക്കുട്ടപ്പനായി നടക്കുന്ന സംസ്ഥാന നേതാവിന് പ്രതിഫലമായി ഹണി ട്രാപ്പ് സംഘം നൽകിയത് മറ്റൊരു യുവതിയെ സമ്മാനിക്കുകയായിരുന്നു.

യുവതിയോടൊപ്പം തൃശ്ശൂരിലെ ലോഡ്ജിൽ മണിക്കൂറുകൾ ചെലവഴിച്ച ശേഷമാണ് നേതാവ് മടങ്ങിയത്. നേതാവും സംഘവും ചേർന്ന് തൃശ്ശൂരിലും സമീപ ജില്ലകളിലും നിരവധി ഹണി ട്രാപ്പ് ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

നേതാക്കന്മാരുടെ ലീലാവിലാസങ്ങൾ തുടരും ..!

ഉടൻ……
സ്ത്രീകളുടെ അടിവസ്ത്രം മാത്രം വിൽപ്പന നടത്തിയിരുന്ന സംസ്ഥാന നേതാവിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ ഗർഭം കലക്കിയത് ആര്.. ? ഗർഭത്തിന് ഉത്തരവാദിയാര് ….. ?

Tags :