ഏഴു പേരിലൂടെ ജീവിതവും സ്വപ്‌നങ്ങളും പറിച്ച് നട്ട് നിബിയ യാത്രയായി; ഓർമ്മകളിൽ ഇനി നിബിയയുടെ ജീവിതം ബാക്കി

സ്വന്തം ലേഖകൻ കൊച്ചി: അപകടത്തിൽ വേദയനയുമായി മല്ലിട്ട് മരണത്തിനു മുന്നിൽ കീഴടങ്ങിയ നിബിയ ഇനി ഏഴു പേരിലൂടെ ജീവിക്കും. വിവാഹസ്വപ്നങ്ങൾ ബാക്കിയാക്കി വേദനകളില്ലാത്ത ലോകത്തേക്കു മടങ്ങുമ്പോഴും 7 പേർക്ക് നിബിയ പുതുജീവൻ നൽകി. പെരുമ്പൂവൂർ മാറമ്പിള്ളിയിലുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലിരുന്ന ഇടുക്കി വണ്ടന്മേട് ചേറ്റുകുഴി കരിമ്പനയ്ക്കൽ നിബിയ മേരി ജോസഫാണ് (25) ഇന്നലെ മരണത്തിനു കീഴടങ്ങിയത്. നിബിയ മേരി ജോസഫിന് വ്യാഴാഴ്ച രാത്രിയാണ് മസ്തിഷ്‌കമരണം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ നിബിയയുടെ അവയവങ്ങൾ ദാനംചെയ്യാൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. ഇടുക്കി കട്ടപ്പന വണ്ടന്മേട് കരിമ്പനക്കൽ പരേതനായ […]

ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിനിടെ സിഐ നവാസ് തിരിച്ചെത്തി: നവാസിനെ കണ്ടെത്തിയത് തമിഴ്‌നാട്ടിൽ നിന്ന്; അശ്വാസത്തിൽ പൊലീസ് സേന

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: എസിപിയുടെ അസഭ്യ വർഷത്തെ തുടർന്ന് നാടുവിടേണ്ടി വന്ന എറണാകുളം സെൻട്രൽ സ്റ്റേഷനിലെ സിഐ നവാസിനെ കണ്ടെത്തി. തമിഴ്‌നാട്ടിലെ കരൂരിൽ നിന്നും റെയിൽവേ പൊലീസാണ് സിഐ നവാസിനെ കണ്ടെത്തിയത്. വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ട റെയിൽവേ പൊലീസ് അധികൃതർ എത്തിയത് നവാസ് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നവാസിനെ തിരികെ എത്തിക്കുന്നതിനായി കൊച്ചി പൊലീസ് കരൂരിലേയ്ക്ക് തിരിച്ചിട്ടുണ്ട്. എസിപി വയർലെസ് സെറ്റിലൂടെ അസഭ്യം പറഞ്ഞതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് നവാസിനെ കാണാതെയാവുന്നത്. നവാസിനെ കാണാനില്ലെന്ന് കാണിച്ച് കേരള പൊലീസിൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ […]

ഫോണിലൂടെ അശ്ലീല സംഭാഷണം ; നടന്‍ വിനായകനെതിരെ കല്‍പ്പറ്റ പൊലീസ്‌ കേസെടുത്തു

  സ്വന്തംലേഖകൻ കോട്ടയം : മീറ്റൂ വിവാദത്തില്‍ നടന്‍ വിനായകനെതിരെ കേസെടുത്തു . വിനായകനെതിരായ പരാതിയില്‍ കല്‍പ്പറ്റ പൊലീസാണ് കേസെടുത്തത്. ഐപിസി 506, 294(ബി) അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസടുത്തത്. ഫോണിലൂടെ മോശമായി സംസാരിച്ചു എന്നാണ് യുവതിയുടെ പരാതി.നടന്‍ വിനായകനെ ഒരു പരാതിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ നടന്‍ വിനായകന്‍ മോശമായി സംസാരിച്ചു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സംസാരത്തിന്റെ ഓഡിയോ റെക്കോര്‍ഡ് തന്റെ കൈവശമുണ്ടെന്നും ഇതുള്‍പ്പെടെയാണ് താന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്നുമാണ് യുവതി പറുന്നത്. ഇതു പ്രകാരം നാലോളം വകുപ്പുകള്‍ […]

രക്തദാനവും ബോധവത്കരണവുമായി ലോക രക്തദാന ദിനാചരണം

സ്വന്തം ലേഖകൻ കോട്ടയം : രക്തദാന ക്യാമ്പുകളും ബോധവത്കരണവും പ്രദര്‍ശനവും ഉള്‍പ്പെടെ വിപുലമായ പരിപാടികളോടെ കോട്ടയം ജില്ലയില്‍ ലോക രക്തദാന ദിനം ആചരിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, പാലാ ബ്ലഡ് ഫോറം, ബ്ലഡ് ഡോണേഴ്സ് കേരള എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍. പാലയില്‍ നടന്ന മെഗാ രക്തദാന ക്യാമ്പില്‍ കോട്ടയം സബ് കളക്ടര്‍ ഈഷ പ്രിയ, പാലാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, നൂറ് തവണ രക്തദാനം നടത്തിയ ഷിബു തെക്കേമറ്റം എന്നിവര്‍ ഉള്‍പ്പെടെ 101 പേര്‍ രക്തം ദാനം ചെയ്തു. സെന്‍റ് തോമസ് […]

അടിവസ്ത്രം ഫ്രാങ്കോയുടേതു തന്നെ; മന്ത്രിക്കെതിരെ പരിഹാസവുമായി ജോയി മാത്യൂ

സ്വന്തംലേഖിക തിരുവനന്തപുരം: കേരള ലളിത കലാ അക്കാദമിയുടെ സംസ്ഥാന കാർട്ടൂൺ വിവാദത്തിൽ മന്ത്രി എ.കെ ബാലനെതിരെ രൂക്ഷ വിമർശനവുമായി നടനും നിർമാതാവുമായ ജോയ് മാത്യു രംഗത്തെത്തി. കാർട്ടൂൺ മതനിന്ദയാണെന്നും അവാർഡ് പുനപരിശോധിക്കണമെന്നുമുള്ള എ.കെ ബാലന്റെ നിലപാടിനെതിരെയാണ് ജോയ് മാത്യു രംഗത്തെത്തിയത്.തിരുവടിയെന്നു പേരിട്ടു ബിഷപ്പുമാരുടെ കയ്യിലോട്ട് പിടിപ്പിച്ചു. അതിലാണിപ്പോൾ ഷെഡ്ഡി തൂങ്ങുന്നത്. ഈ അടിവസ്ത്രം ആരുടേതാണ് എന്നതാണ് പ്രശ്‌നം.. ഫ്രാങ്കോയുടെതാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. വലുപ്പം കൊണ്ട് പി സി ജോർജ്ജിന്റത് ആണെന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല’-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ആവിഷ്‌കാര […]

മസ്തിഷ്‌ക ജ്വരം; 57 കുട്ടികള്‍ മരിച്ചു, വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

  സ്വന്തംലേഖകൻ കോട്ടയം : മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ബിഹാറിൽ 57 കുട്ടികള്‍ മരിച്ചെന്ന് ആരോഗ്യമന്ത്രി മംഗല്‍ പാണ്ടെ. കഴിഞ്ഞ 22 ദിവസങ്ങള്‍ക്കിടയിലെ മാത്രം കണക്കാണിത്. ശ്രീ കൃഷ്ണ മെഡിക്കല്‍ കോളജില്‍ മാത്രമായി 47 പേരാണ് മസ്തിഷ് ജ്വരം ബാധിച്ചു മരിച്ചത്. മറ്റ് 10 കേസുകള്‍ സ്വകാര്യ ആശുപത്രികളിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 130 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.ഇതിനായി വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കടുത്ത പനിയും തലവേദനയും ആണ് ഇതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. ചികിത്സക്കായി […]

മൻമോഹൻ സിംഗിന്റെ രാജ്യസഭ കാലാവധി ഇന്ന് അവസാനിക്കും;കോൺഗ്രസിന്റെ തല മുതിർന്ന നേതാവിന് രാജ്യസഭയിലേക്ക് പോകാൻ സീറ്റില്ല

സ്വന്തം ലേഖകൻ ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ രാജ്യസഭ കാലാവധി ഇന്ന് അവസാനിക്കും. നിലവിൽ അസമിൽ നിന്നുള്ള എം.പിയാണ് അദ്ദേഹം. കോൺഗ്രസിന് ആവശ്യമായ എം.എൽ.എമാർ അസമിലില്ലാത്തതിനാൽ അസമിൽ നിന്ന് വീണ്ടും എം.പിയായി രാജ്യസഭയിലേക്കെത്താൻ മൻമോഹൻ സിംഗിന് കഴിയില്ല.43 അംഗങ്ങളുടെ പിന്തുണ വേണ്ടിടത്ത് കോൺഗ്രസിന് 25 എം.എൽ.എമാർ മാത്രമേ അസമിലുള്ളു. മധ്യപ്രദേശ്,കർണ്ണാടക,ഛത്തീസ്ഗഢ്, പഞ്ചാബ്,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ആവശ്യമായ പിന്തുണ ഉണ്ട്. അതേസമയം അവിടെയൊന്നും രാജ്യസഭയിലേക്ക് നിലവിൽ ഒഴിവില്ല,.തമിഴ്‌നാട്ടിൽ ഒഴിവുവരുന്ന രാജ്യസഭ സീറ്റുകളിൽ ഒരെണ്ണമാണ് മൻമോഹൻ സിംഗിന്റെ മുന്നിലുള്ള ഏക പ്രതീക്ഷ. ഇത്തരത്തിൽ മൻമോഹൻ […]

ഗര്‍ഭ നിരോധന ഉറയില്‍ സ്വര്‍ണക്കടത്ത്, രണ്ട് പേര്‍ പിടിയില്‍

  സ്വന്തംലേഖകൻ കോട്ടയം: ഗര്‍ഭനിരോധന ഉറയില്‍ ദ്രവരൂപത്തില്‍ സ്വര്‍ണം കടത്തിയ രണ്ട് പേര്‍ പിടിയില്‍. വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുള്‍ ജസീര്‍ (26), കോഴിക്കോട് താമരശ്ശേരി സ്വദേശി അജ്നാസ് (25) എന്നിവരാണ് പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയില്‍ പിടിയിലായത്. 1.2 കിലോഗ്രാം സ്വര്‍ണമാണ് ഇവര്‍ ഇങ്ങനെ കടത്താന്‍ ശ്രമിച്ചത്. അബ്ദുള്‍ ജസീര്‍ ഷാര്‍ജയില്‍ നിന്നും എത്തിച്ച സ്വര്‍ണം അജ്‌നാസിന്റെ സഹായത്തോടെ കോഴിക്കോട്ടേക്ക് കാറില്‍ കടത്തുന്നതിനിടയിലാണ് പിടിയിലാവുന്നത്.ഗര്‍ഭ നിരോധന ഉറയില്‍ പൊതിഞ്ഞ് ബുള്ളറ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ സൂക്ഷിച്ചാണ് സ്വര്‍ണം കടത്തിയത്. ആര്‍ക്ക് വേണ്ടിയാണ് […]

‘ഒരു ദുരഭിമാനക്കൊല’ കെവിൻ വധം മിനിസ്ക്രീനിലേക്ക്

സ്വന്തംലേഖകൻ കോട്ടയം : കെവിന്റെ കൊലപാതകവും അതിനൊടനുബന്ധിച്ച് നടന്ന സംഭവങ്ങളും സിനിമയാകുന്നു. ഒരു ദുരഭിമാനക്കൊല എന്നു പേരിട്ട സിനിമയുടെ ടൈറ്റില്‍ വ്യാഴാഴ്ച കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ നടന്‍ അശോകന്‍ പ്രകാശനം ചെയ്തു. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിന്‍ എന്ന ചെറുപ്പക്കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെ ആസ്പദമാക്കി മജോ മാത്യുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇന്‍സ്പെയര്‍ സിനിമ കമ്പനിയുടെ ബാനറിലുള്ള സിനിമ രാജന്‍ പറമ്പിലും മജോ മാത്യുവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. രാജേഷ് കളത്തിപ്പടിയാണ് ക്യാമറ. ഇന്ദ്രന്‍സ്, അശോകന്‍, അങ്കമാലി ഡയറി […]

പതിനാല് ജീവനുകൾ പൊലിഞ്ഞ കട്ടിപ്പാറ ഉരുൾ പൊട്ടലിന് ഇന്ന് ഒരു വയസ്സ് ;ദുരന്തം ബാധിച്ചവർ ഇപ്പോഴും വാടക വീടുകളിൽ

സ്വന്തം ലേഖിക കോഴിക്കോട്: നാടിനെ നടുക്കിയ കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലമല ഉരുൾപ്പൊട്ടലിന് ഇന്ന് ഒരു വയസ്സ്. ഏഴു കുട്ടികൾ ഉൾപ്പെടെ 14 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. കനത്ത മഴയിൽ മലമുകളിൽ ഉരുൾപ്പൊട്ടി കുത്തിയൊലിച്ചു വന്ന മണ്ണും പാറകളും വൻമരങ്ങളും മരണപ്പെട്ടവരുടെ വീടും സ്വത്തുക്കളും അപ്പാടെ നശിപ്പിച്ചു. മലമുകളിലെ അനധികൃത നിർമ്മാണവും ദുരന്തത്തിന് കാരണമായി. ദുരിതത്തിൽ ഒമ്പത് വീടുകൾ പൂർണമായും 27 വീടുകൾ ഭാഗികമായും തകർന്നു.ഒരുവർഷം പൂർത്തിയായിട്ടും ദുരന്തം ബാധിച്ച കുടുംബങ്ങൾ ഇപ്പോഴും വാടക വീടുകളിലാണ് കഴിയുന്നത്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 56 ലക്ഷം […]