പൂഞ്ഞാറിൽ പുരോഗമിക്കുന്നത് 1,200 കോടിയുടെ പദ്ധതികൾ; പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വികസന മുന്നേറ്റം കുറിക്കാൻ കഴിഞ്ഞതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

പൂഞ്ഞാറിൽ പുരോഗമിക്കുന്നത് 1,200 കോടിയുടെ പദ്ധതികൾ; പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വികസന മുന്നേറ്റം കുറിക്കാൻ കഴിഞ്ഞതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

 

മുണ്ടക്കയം: പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വികസന മുന്നേറ്റം കുറിക്കാൻ കഴിഞ്ഞതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. ഒരു വർഷത്തിനുള്ളിൽ നിയോജക മണ്ഡലത്തിൽ 1200 കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കിയതും ഭരണാനുമതി നേടിയെടുത്തിട്ടുള്ളതുമായ പദ്ധതികൾ സാധ്യമായിയെന്നും എംഎൽഎ പറഞ്ഞു.

നിയോജക മണ്ഡലത്തിൽ മുഴുവൻ വീടുകളിലും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര ജല ജീവൻ മിഷ്യൻറെ സഹകരണത്തോടെ സന്പൂർണ കുടിവെള്ള പദ്ധതി ആവിഷ്കരിച്ചു ഭരണാനുമതി നേടിയെടുക്കുന്നതിന് .

ഏറ്റവും വലിയ പഞ്ചായത്തായ എരുമേലി പഞ്ചായത്തിലെ കുടിവെള്ള പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിച്ചു ജലം എത്തിക്കും. മൂന്നു വർഷങ്ങൾക്കുള്ളിൽ സന്പൂർണ കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ടു പുറന്പോക്ക് നിവാസികൾക്ക് ഉൾപ്പെടെ പുനരധിവാസത്തിനു സ്ഥലം വാങ്ങാൻ സർക്കാർ ധനസഹായം ലഭ്യമാക്കി. ദുരിതാശ്വാസ പ്രവർത്തനം ദ്രുതഗതിയിൽ നടക്കുകയാണ്. നദികളിലും പുഴകളിലും ശുചീകരണം നടത്തി പ്രളയം തടഞ്ഞു.

ഇതിനോടകം നിയോജക മണ്ഡലത്തിലെ ബഹുഭൂരിപക്ഷം പൊതുമരാമത്ത് റോഡുകൾക്കും ഫണ്ട് അനുവദിപ്പിക്കാൻ കഴിഞ്ഞു. പൊതുമരാമത്ത് റോഡുകൾക്കു മാത്രം നിയോജക മണ്ഡലത്തിൽ 200 കോടിയിലധികം അനുവദിച്ചു.