ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ; കുട്ടനാട് സ്വദേശിനിയായ  വീട്ടമ്മയ്ക്കു പുതുജന്മം

ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ; കുട്ടനാട് സ്വദേശിനിയായ വീട്ടമ്മയ്ക്കു പുതുജന്മം

ചങ്ങനാശേരി: നടക്കാന്‍ ബുദ്ധിമുട്ടും കേള്‍വിക്കുറവുമായാണ് കുട്ടനാട് സ്വദേശിനിയായ വീട്ടമ്മ ചെത്തിപ്പുഴ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.

വിശദ പരിശോധനയില്‍ തലച്ചോറില്‍ ഗുരുതരമായ അപൂര്‍വ ട്യൂമര്‍ സെറിബെല്ല ഹെമാഞ്ചിയോ ബ്ളാസ്റ്റോമ വളരുന്നതായി കണ്ടെത്തി. തലച്ചോറിലെ പ്രധാന ഞരമ്പുകളിലേക്ക് ഇതുവളര്‍ന്ന് നീര്‍ക്കെട്ടു വ്യാപിച്ച്‌ രോഗി അപകടാവസ്ഥയിലായിരുന്നു.

ന്യൂറോ സര്‍ജന്‍ ഡോ. സാജന്‍ എം. ജോര്‍ജിന്‍റെ നേതൃത്വത്തില്‍ നടന്ന എട്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു. കുട്ടനാട് സ്വദേശിനിയായ അറുപതുകാരി വീട്ടമ്മയ്ക്കു പുതുജന്മം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യൂറോ സര്‍ജന്‍ ഡോ. സാജന്‍ എം. ജോര്‍ജിന്‍റെ നേതൃത്വത്തില്‍ നടന്ന എട്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു. പൂര്‍ണ സൗഖ്യം നേടിയ വീട്ടമ്മ ആശുപത്രി വിട്ടു.

ശസ്ത്രക്രിയയിലും തുടര്‍ചികിത്സയിലും ഡോ. ടോം ജോസ്, അനസ്തീഷ്യയിലെ ഡോ. കുക്കു ജോണ്‍, ഡോ. അനു അന്പൂക്കന്‍, ഡോ. എസ്. മനു, ഡോ. ചിഞ്ചു റോസ് സ്റ്റെഫി, ഡോ. ജെറിന്‍ ജിസി ജോസഫ്, ഡോ. മാരിയോ ജോസഫ്, സ്റ്റാഫ് നേഴ്സുമാരായ ആന്‍റോ, മരിയ, സിസ്റ്റര്‍ ജിഷ മരിയ എന്നിവരും മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്നു.

ന്യൂറോ സര്‍ജറി സംബന്ധമായ എല്ലാ ചികിത്സകള്‍ക്കുമുള്ള സൗകര്യം ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526998666 എന്ന നന്പറില്‍ ബന്ധപ്പെടണമെന്ന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്‌ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു.