video
play-sharp-fill

റീത്തുകളും ആചാരവെടിയും ഇല്ലാതെ മൃതദേഹം സംസ്‌കരിക്കണമെന്നത് അന്ത്യാഭിലാഷം; ആരോഗ്യവും സൗന്ദര്യവുമുള്ള മനോരോഗികളായ സ്ത്രീകളെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് പോലീസ് ക്യാമ്പിലേക്ക് രാത്രിയില്‍ കൈമാറുന്നത് തടഞ്ഞ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതും ടീച്ചര്‍ തന്നെ; സുഗതകുമാരി ടീച്ചര്‍ ഓര്‍മ്മയാകുമ്പോള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ‘മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം.’ പ്രിയകവയന്ത്രി സുഗതകുമാരി ടീച്ചറുടെ അന്ത്യാഭിലാഷം അവരുടെല കവിതകള്‍ പോലെ തന്നെ ഒരേസമയം ലളിതവും […]