play-sharp-fill

താരാട്ടുപാട്ട് ഉയരേണ്ട വീട്ടിൽ നിന്നും ഉയർന്നത് ഉറ്റവരുടെ നെഞ്ചുപൊട്ടും നിലവിളി ; നിതിന്റെ വേർപാടിൽ നിന്നും മുക്തരാവാൻ കഴിയാതെ ആതിരയും കുടുംബാംഗങ്ങളും

സ്വന്തം ലേഖകൻ കോഴിക്കോട്: കാത്തിരുന്ന കൺമണിയെ ഒരു നോക്കുകാണാവാതെ നിതിൻ യാത്രയായി. താരാട്ടുപാട്ട് ഉയരേണ്ട വീട്ടിൽ നിന്നും ഉറ്റവരുടെ നെഞ്ച് പൊട്ടും നിലവിളി ഉയർന്നപ്പോൾ മലയാളക്കരയും പ്രവാസ ലോകവും ഒരുപോലെ തേങ്ങി. നിതിന്റെ വേർപാട് അറിയാതെയാണ് ആതിര ഒരു പൊന്നോമനയ്ക്ക് ജന്മം നൽകിയത്. പ്രിയതമന്റെ മരണം ആതിരയെ അറിയച്ചതോടെ ഏറെ വികാര നിർഭരമായ രംഗങ്ങൾക്കാണ് ആശുപത്രി പരിസരം സാക്ഷ്യം വഹിച്ചത്. കൊറോണക്കാലത്ത് വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ‘ഇൻകാസ്’ സുപ്രീം കോടതിയെ സമീപിച്ചത് നിതിന്റെ ഭാര്യ ആതിരയെ മുൻനിർത്തിയായിരുന്നു. സുപ്രീം കോടതി അതിനോട് […]