‘കാനത്തിന് തന്നോട് വിരോധമെന്താണെന്ന് അറിയില്ല; താൻ ബഹുമാനിക്കുന്ന നേതാവാണ് അദ്ദേഹം; തനിക്കെതിരായ പരാമർശത്തിൻറെ പേരിൽ പരാതിയില്ല’; ജോസ് കെ. മാണി

‘കാനത്തിന് തന്നോട് വിരോധമെന്താണെന്ന് അറിയില്ല; താൻ ബഹുമാനിക്കുന്ന നേതാവാണ് അദ്ദേഹം; തനിക്കെതിരായ പരാമർശത്തിൻറെ പേരിൽ പരാതിയില്ല’; ജോസ് കെ. മാണി

സ്വന്തം ലേഖകൻ

പാലാ: കാനം രജേന്ദ്രന് തന്നോട് വിരോധമെന്താണെന്ന് അറിയില്ലെന്നും ഇക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുൻപും തനിക്കെതിരേ കാനം വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. തനിക്കെതിരായ പരാമർശത്തിൻറെ പേരിൽ പരാതിയില്ല. ആരെയും പരാതി അറിയിച്ചിട്ടുമില്ല. എൽഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ ബഹുമാനിക്കുന്ന നേതാവാണ് കാനമെന്നും എൽഡിഎഫിനെയും കേരള കോൺഗ്രസിനെയും ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.