
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയ സംഭവത്തിൽ ഇടപെട്ട
എ.ഡി.ജി.പി ക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് മൂന്നു തരത്തിൽ അന്വേഷണം.
എം.ആർ.അജിത്കുമാറിന്റെ വീഴ്ചയിൽ ഡി.ജി.പി അന്വേഷി ക്കും.
എ.ഡി.ജി.പി യുടെ അന്വേ ഷണ റിപ്പോർട്ട് സമഗ്രമല്ല
എന്നാൽ റിപ്പോർട്ട് കിട്ടും
വരെ എ.ഡി.ജി.പി യെ മാറ്റില്ല.
പൂരം അട്ടിമറിച്ച് സാമൂഹിക അന്തരീക്ഷം തകർക്കാൻ ആസൂത്രിത ശ്രമം

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടു ശ്രമമെന്ന് റിപ്പോർട്ടിൽ ക ണ്ടെത്തൽ.
ഡി.ജി.പി യുടെ റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടി.
പൂരം അട്ടിമറിനീക്കം ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് അന്വേ ഷിക്കും.
ഉദ്യോഗസ്ഥ വീഴ്ച ഇൻ്റലിജൻസ് എ.ഡി. ജി.പി മനോജ് എബ്രഹാം അന്വേഷി ക്കും. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഹിന്ദു പത്രത്തിലെ വിവാദ പ്രസ്താവനയെക്കുറിച്ച്:
ഒരു പി ആർ ഏജൻസിയേയും സർക്കാർ ചുമതലപ്പെ ടുത്തിയിട്ടില്ല
പി. ആർ ഏജൻസിക്ക് സ ർക്കാർ പണം’ നൽകിയിട്ടില്ല.
അഭിമുഖത്തിനായി സമീപി ച്ചത് പി.ആർ ഏജൻസിയല്ല
അഭിമുഖം ആവശ്യപ്പെട്ടത് സുബ്രഹ്മണ്യൻ.
സി.പി.എം മുൻ എം.എൽ എ ദേവകുമാറിൻ്റെ മകനാണ് ടി.ഡി.സുബ്രഹ്മണ്യൻ.
അഭിമുഖത്തിനെത്തിയ ലേഖി കക്കൊപ്പം കയറി വന്ന ആളെ അറിയില്ല
പിന്നീടാണ് പറയുന്നത് ഏജ ൻസിയുടെ ആളാണെന്ന് . തനിക്ക് ബന്ധമില്ല
പറയാത്തത് കൊടുത്ത് ദി ഹിന്ദുവിൻ്റെ വീഴ്ച
പറയാത്ത ഭാഗം എഴുതി ന ൽകിയോ യെന്ന് ഹിന്ദു പ രിശോധിക്കണം.
ഹിന്ദുവിന് അഭിമുഖം നൽ കാമോ എന്ന് ചോദിച്ചത് സുബ്രഹ്മണ്യൻ.
താൻ പറയാത്ത കാര്യങ്ങ ൾ പ്രസിദ്ധീകരിച്ചു.
ദി ഹിന്ദു പത്രത്തിനെതിരെ നിയമനടപടിക്കില്ലെന്നും മു ഖുമന്ത്രി



