play-sharp-fill
കോഴിക്കോട് നഗരത്തിലെ പൈതൃക കെട്ടിടങ്ങൾ ഇനി രാത്രി വർണാഭമാകും: ഇവ വിനോദ സഞ്ചാര വകുപ്പിന്റെ പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി: പദ്ധതി നടത്തിപ്പിന്റെ ചുമതല കെൽട്രോണിനാണ്.  ചെലവ് 4.46 കോടി രൂപ.

കോഴിക്കോട് നഗരത്തിലെ പൈതൃക കെട്ടിടങ്ങൾ ഇനി രാത്രി വർണാഭമാകും: ഇവ വിനോദ സഞ്ചാര വകുപ്പിന്റെ പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി: പദ്ധതി നടത്തിപ്പിന്റെ ചുമതല കെൽട്രോണിനാണ്.  ചെലവ് 4.46 കോടി രൂപ.

കോഴിക്കോട്: ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തിലെ പൈതൃകകെട്ടിടങ്ങൾ ഇനി രാത്രി വർണാഭമാകും.

വിനോദ സഞ്ചാര വകുപ്പിന്റെ പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ പ്രകാശപൂരിതമാകുന്നതു മാനാഞ്ചിറ സിഎസ്ഐ പള്ളി, പട്ടാളപ്പള്ളി, കുറ്റിച്ചിറ മിശ്കാൽ പള്ളി എന്നിവിടങ്ങളിലാണ്.

ഇതിൽ സിഎസ്ഐ പള്ളിയിലാണ് ആദ്യം വിളക്കു തെളിച്ചത്. ഉദ്ഘാടനം ഉടനുണ്ടാകും. ആദ്യഘട്ടത്തിൽ സ്ഥിരമായി വർണാഭമാകുന്ന കെട്ടിടങ്ങളിൽ ലൈറ്റ് ഹൗസ്, ടൗൺ ഹാൾ, പഴയ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോർപറേഷൻ ഓഫിസ് എന്നിവയും ഉൾപ്പെടുന്നു. പദ്ധതി നടത്തിപ്പിന്റെ ചുമതല കെൽട്രോണിനാണ്. പദ്ധതി ചെലവ് 4.46 കോടി രൂപ.