മുഖ്യമന്ത്രിയുടെ വാഹനം നിയമം ലംഘിച്ചത് 14 തവണ: ധനമന്ത്രി തോമസ് ഐസക്കിന്റെ വാഹനം സിഗ്നൽ തെറ്റിച്ചത് 28 തവണ; വിഐപി വാഹനങ്ങൾ സകല നിയമവും ലംഘിച്ച് പായുമ്പോൾ സർക്കാർ പിഴിയുന്നത് സാധാരണക്കാരെ

മുഖ്യമന്ത്രിയുടെ വാഹനം നിയമം ലംഘിച്ചത് 14 തവണ: ധനമന്ത്രി തോമസ് ഐസക്കിന്റെ വാഹനം സിഗ്നൽ തെറ്റിച്ചത് 28 തവണ; വിഐപി വാഹനങ്ങൾ സകല നിയമവും ലംഘിച്ച് പായുമ്പോൾ സർക്കാർ പിഴിയുന്നത് സാധാരണക്കാരെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം നിയമം ലംഘിച്ചത് 14 തവണ, തോമസ് ഐസക്കിന്റെ വാഹനം 28 തവണ സിഗ്നലുകൾ തെറ്റിച്ച് അമിതവേഗത്തിൽ പാഞ്ഞു. എന്നാൽ, ഒരു രൂപ പോലും പിഴയായി ഈടാക്കാൻ തയ്യാറാകാത്ത മോട്ടോർ വാഹന വകുപ്പ് സാധാരണക്കാരെ പിഴിഞ്ഞ് കോടികൾ പോക്കറ്റിലാക്കുന്നു.

യാത്രക്കാരെ കാണാനാവാത്ത നിലയില്‍ ചില്ലുകളില്‍ കൂളിങ് പേപ്പറുകള്‍ ഒട്ടിക്കരുതെന്നും ശബ്ദമലിനീകരണമുണ്ടാക്കുന്ന ഹോണുകള്‍ െവക്കരുതെന്നും അമിതവേഗം പാടില്ലെന്നുമുള്ള നിയമങ്ങള്‍ അപ്പാടെ കാറ്റില്‍പറത്തുകയാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ക്കെതിരെ നിയമ നടപടികളൊന്നും സ്വീകരിക്കാത്ത അധികൃതര്‍ ഹെല്‍മറ്റ് ധരിക്കാത്തതിനും സീറ്റ്ബെല്‍റ്റ് ധരിക്കാത്തതിനും സാധാരണക്കാരില്‍നിന്ന് വന്‍ പിഴ ഇൗടാക്കുന്നു.ഗ്ലാസുകളില്‍ കൂളിങ് പേപ്പറുകള്‍ ഒട്ടിച്ചോ കര്‍ട്ടനുകള്‍ ഇേട്ടാ ആണ് മിക്ക സര്‍ക്കാര്‍ വാഹനങ്ങളും ചീറിപ്പായുന്നത്. പൊലീസ്, ഗതാഗത വകുപ്പുകളിലെ ഉന്നതരുടെ യാത്രയും ഇത്തരത്തിലാണ്. എയര്‍ഹോണുകളുടെ കാര്യത്തിലും കടുത്ത നിയമലംഘനമാണ് നടക്കുന്നത്. നിശ്ചിത ഡെസിബെല്ലില്‍ കൂടുതലുള്ള ഹോണുകള്‍ ഘടിപ്പിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ അതൊക്കെ ലംഘിക്കപ്പെടുകയാണ്. വാഹനങ്ങള്‍ക്ക് മുന്നില്‍ ബോര്‍ഡുകള്‍ വെക്കുന്നതിലും നിയമലംഘനം തുടരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ 14 തവണ നിയമം ലംഘിച്ചെന്നും ഒന്നില്‍പോലും പിഴ അടച്ചിട്ടില്ലെന്നുമാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 28 തവണ പിഴ ചുമത്തപ്പെട്ട ധനമന്ത്രി ഡോ. തോമസ് ഐസക്കിെന്‍റ വാഹനമാണ് നിയമലംഘനത്തില്‍ മുന്നില്‍. മന്ത്രിമാരായ ഇ.പി. ജയരാജന്‍, ഇ. ചന്ദ്രശേഖരന്‍, ജി. സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരന്‍ പിള്ള എന്നിവരുടെ വാഹനങ്ങളും നിയമം ലംഘിച്ചു. എന്നാല്‍, ഭൂരിപക്ഷം പേരും പിഴ ഒടുക്കിയിട്ടില്ലെന്നാണ് രേഖകള്‍.

ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രെന്‍റ വാഹനം മൂന്ന് തവണ നിയമം ലംഘിച്ചെങ്കിലും രണ്ട് തവണ പിഴ ഒടുക്കി. വി.െഎ.പികളുടെ വാഹനങ്ങളുടെ നിയമലംഘനം തുടര്‍ക്കഥയായിട്ടും ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് അധികൃതര്‍.