
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം നിയമം ലംഘിച്ചത് 14 തവണ, തോമസ് ഐസക്കിന്റെ വാഹനം 28 തവണ സിഗ്നലുകൾ തെറ്റിച്ച് അമിതവേഗത്തിൽ പാഞ്ഞു. എന്നാൽ, ഒരു രൂപ പോലും പിഴയായി ഈടാക്കാൻ തയ്യാറാകാത്ത മോട്ടോർ വാഹന വകുപ്പ് സാധാരണക്കാരെ പിഴിഞ്ഞ് കോടികൾ പോക്കറ്റിലാക്കുന്നു.
യാത്രക്കാരെ കാണാനാവാത്ത നിലയില്‍ ചില്ലുകളില്‍ കൂളിങ് പേപ്പറുകള്‍ ഒട്ടിക്കരുതെന്നും ശബ്ദമലിനീകരണമുണ്ടാ
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ക്കെതിരെ നിയമ നടപടികളൊന്നും സ്വീകരിക്കാത്ത അധികൃതര്‍ ഹെല്‍മറ്റ് ധരിക്കാത്തതിനും സീറ്റ്ബെല്‍റ്റ് ധരിക്കാത്തതിനും സാധാരണക്കാരില്‍നിന്ന്
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ 14 തവണ നിയമം ലംഘിച്ചെന്നും ഒന്നില്‍പോലും പിഴ അടച്ചിട്ടില്ലെന്നുമാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 28 തവണ പിഴ ചുമത്തപ്പെട്ട ധനമന്ത്രി ഡോ. തോമസ് ഐസക്കിെന്റ വാഹനമാണ് നിയമലംഘനത്തില്‍ മുന്നില്‍. മന്ത്രിമാരായ ഇ.പി. ജയരാജന്, ഇ. ചന്ദ്രശേഖരന്, ജി. സുധാകരന്, കടകംപള്ളി സുരേന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ള എന്നിവരുടെ വാഹനങ്ങളും നിയമം ലംഘിച്ചു. എന്നാല്‍, ഭൂരിപക്ഷം പേരും പിഴ ഒടുക്കിയിട്ടില്ലെന്നാണ്
ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രെന്റ വാഹനം മൂന്ന് തവണ നിയമം ലംഘിച്ചെങ്കിലും രണ്ട് തവണ പിഴ ഒടുക്കി. വി.െഎ.പികളുടെ വാഹനങ്ങളുടെ നിയമലംഘനം തുടര്‍ക്കഥയായിട്ടും ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് അധികൃതര്‍.







