രണ്ട് വിവാഹം കഴിച്ച 49 കാരൻ 19 കാരിയെ കടത്തികൊണ്ടുപോയി: വീട്ടിൽ പൂട്ടിയിട്ട് മൃഗീയമായി പീഡിപ്പിച്ചു: ഒടുവിൽ പിടിയിൽ
ആലപ്പുഴ: പത്തൊൻപതുകാരിയെ വിവാഹ വാഗ്ദാനം നല്കി. കടത്തിക്കൊണ്ടു പോയി മൃഗീയമായി പീഡിപ്പിച്ച കേസിൽ 49 കാരൻ അറസ്റ്റിൽ .
നൂറനാട് പണയിൽ നാരായണശേരിൽ വീട്ടിൽ രഘുവിനെയാണ് തുറന്നാട് പോലീസ് അറസ്റ്റു ചെയ്തത്. തുറന്നാട് സ്വദേശിയായ പെൺകുട്ടിയെയാണ് ഇയാൾ രണ്ടാഴ്ച മുർപ് വിവാഗ വാഗ്ദാനം നല്കി കടത്തിക്കൊണ്ടുപോയത്.
തുടർന്ന് ചെ ങ്ങാലി ക്കോണം ഭാഗത്ത്ഒരു വീ ട്ടില്‍ താമസിപ്പി ച്ച് ക്രൂരമായ
ലൈംഗിക പീ ഡനത്തിന്ഇരയാക്കുകയായിരുന്നു. പെൺകുട്ടിയെ
പുറംലോകവുമായി ബന്ധപ്പെടാൻ പോലും ഇയാള്‍ അനുവദിച്ചി രുന്നില്ല.
പോക്സോ കേസിലും പ്രതിയാണ്അറസ്റ്റിലായ രഘു.
പെൺകുട്ടിയെ
കാണാതായതോടെ വീ ട്ടു കാർ പൊലീ സില്‍ പരാതി നല്‍കി . എന്നാല്‍,
പെൺകുട്ടിയുടെയും രഘുവി ന്റെയും പക്കല്‍ മൊബൈല്‍ഫോണ്‍
ഇല്ലാതിരുന്നത് അന്വേഷണത്തിന് തടസമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.സി ടിവി ദൃശ്യങ്ങള്‍
പരിശോധിച്ചുള്ള അന്വേഷണത്തില്‍ തിങ്കളാഴ്ച രാവി ലെയാണ്അഞ്ചല്‍
മാവി ള ഭാഗത്തുനിന്ന് രഘുവി നെ പൊലീ സ് പി ടികൂടിയത്. തുടർന്ന്
ചെ ങ്ങാലി ക്കോണം ഭാഗത്ത്ഒരു വീ ട്ടില്‍ താമസിപ്പി ച്ചി രുന്ന
പെണ്‍കുട്ടിയെയും കണ്ടെത്തി.
പൊലീ സ്എത്തിയപ്പോള്‍ പെണ്‍കുട്ടി തനിക്ക്നേരിട്ട ദുരനുഭവങ്ങള്‍
വെളിപ്പെടുത്തി പൊട്ടിക്കരഞ്ഞു. പുറംലോകവുമായി ബന്ധപ്പെടാൻ
അനുവദിക്കാതെ ഇയാള്‍ പെണ്‍കുട്ടിയെ
മൃഗീയപീ ഡനത്തിനിരയാക്കിയതായും വെളിപ്പെട്ടു .
രണ്ട്തവണ
വി വാഹിതനായ ഇയാള്‍ക്ക് വിവാഹിതരായ മക്കളുമുണ്ട്. കഴിഞ്ഞമാസം
20ന്ചാരുംമൂട്ടിലെ ബന്ധുവീ ട്ടില്‍ ഭിന്നശേഷി ക്കാരിയായ 8 വയസുകാരിയെ
പീ ഡിപ്പി ക്കാൻ ശ്രമിച്ച ശേഷമാണ് 19 കാരിയെയും കൊണ്ട്ഇയാള്‍
നാടുവി ട്ടത്. അയല്‍ സംസ്ഥാനത്തേക്ക്കടക്കുവാനുള്ള ശ്രമത്തിനിടെയാണ്
പി ടിയിലായത് .
ചെ ങ്ങന്നൂർഡിവൈ എസ്പി കെ എൻ രാജേഷ് ,നൂറനാട്സിഐഷൈജു ഇബ്രാഹിം,എസ്.ഐ അരുൺ കുമാർ, പോലീസുകാരായ സിനു വർഗീസ്, ഉണ്ണികൃഷ്ണ പിള്ള . മുഹമ്മദ് ഷെഫീക്ക്, പ്രവീൺ പി, അരുൺ ഭാസ്കർ. ബിനു രാജ് ആർ. പ്രസന്നകുമാരി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്