നായ്ക്കളുടെ കടി തുടരുമ്പോഴും കോട്ടയം മെഡി.കോളജ് വളപ്പിലെ തെരുവുനായ്ക്കളുടെ കണക്കുകൾ പോലും പഞ്ചായത്തിനോ മൃഗസംരക്ഷണ വകുപ്പിനോ അറിയില്ല.

Spread the love

 

ഗാന്ധിനഗർ : കോട്ടയം മെഡി ക്കൽ കോളജ് വളപ്പിലെ തെരു വുനായ്ക്കളുടെ വിഷയത്തിൽ ഇനിയും ശാശ്വത പരിഹാരമായില്ല.

ഇവിടെയുള്ള തെരുവ് നായ്ക്കളുടെ കൃത്യമായ കണക്കുകൾ പോലും പഞ്ചായത്തി ന്റെയോ മൃഗസംരക്ഷണ വകുപ്പി ന്റെയോ കയ്യിലില്ല. കോവിഡ് കാലത്തിനു ശേഷം
കണക്കു ശേഖരണം നടന്നിട്ടില്ലെ ന്നാണു വിവരം.

ഓരോ വർഷവും : ഇരട്ടിയിലധികമായി പെറ്റുപെരു കുന്നുണ്ടെന്നാണ് അധികൃതരു ടെ വിലയിരുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപ്രതി വളപ്പിൽ മാത്രം മുന്നൂറിലധികം തെരുവുനായ്ക്കൾ ഉണ്ടെന്നാ ണു ജീവനക്കാർ പറയുന്നത്.

ഇതേസമയം അക്രമാസക്ത രായ തെരുവുനായ്ക്കളെ പിടികൂ ടി സംരക്ഷിക്കുന്നതിനായി ആർപ്പൂക്കര പഞ്ചായത്ത് സ്‌ഥാപിച്ചി രിക്കുന്നത് 3 കൂടുകൾ മാത്രമാണ്. മൂന്നടി വീതി മാത്രമുള്ള ചെറിയ കൂടുകളാണിവ.