
തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി സാഹിത്യ പുരസ്കാരങ്ങൾക്കൊപ്പം നൽകേണ്ട തുക കടത്തിലായി. പുരസ്കാരജേതാക്കൾക്ക് നൽകേണ്ട 5.55 ലക്ഷം ഇനിയും നൽകാനായിട്ടില്ല.
കടുത്ത സാമ്പത്തികപ്രതിസന്ധിയാണ് കാരണം. ഇത്തവണ അക്കാദമി ജീവനക്കാരുടെ ശമ്പളവും നാലുദിവസം വൈകി.
സ്വയംഭരണസ്ഥാപനമായ സാഹിത്യ അക്കാദമിയുടെ പ്രവർത്തനത്തിനുള്ള പണം സർക്കാരാണ് അനുവദിക്കുന്നത്. പ്രതിവർഷം മൂന്നുകോടിയാണ് സർക്കാർ അനുവദിക്കാറുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് സാഹിത്യ അക്കാദമിയെയും ബാധിച്ചത്.