ക്വിറ്റ് ഇന്ത്യ സമരത്തിലുൾപ്പെടെ പങ്കെടുത്ത സ്വതന്ത്ര്യസമര സേനാനി പാപ്പു വിടവാങ്ങി; മരണം അറിഞ്ഞത് വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ച് തുടങ്ങിയപ്പോൾ; മൂന്ന് ദിവസം മുൻപ് മരണം സംഭവിച്ചിരിക്കാം എന്ന് പൊലീസ്
സ്വന്തം ലേഖകൻ
തൃശൂർ: സ്വതന്ത്ര്യ സമര സേനാനി പാപ്പു അന്തരിച്ചു. ദുർഗന്ധത്തെ തുടർന്ന് വീട് പരിശോധിച്ചപ്പോഴാണ് മരണ വിവരം പുറത്ത് അറിഞ്ഞത്. മൂന്നു ദിവസം മുൻപ് മരണം സംഭവിച്ചിരിക്കാം എന്നു പൊലീസ് പറയുന്നു.
തൃശൂർ കൊടകരയിലെ വീട്ടിൽ തനിച്ചു താമസിച്ചു വരികയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
1942 ഇൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് 33 ദിവസം ജയിലിൽ കിടന്നിട്ടുണ്ട് പാപ്പു.
ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്ന് വീട് പുതുക്കി നൽകിയിരുന്നെങ്കിലും പെന്ഷൻ ഉൾപ്പെടെയുള്ള ലഭിച്ചിരുന്നില്ല.
മൃതദേഹം കൊടകര താലൂക് ആശുപത്രിയിലേക്കു മാറ്റി.
Third Eye News Live
0