ThirdEye News
arrow_backതിരികെMain

സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ തന്റെ എ ഐ ഡാൻസ് വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

schedule2026 സെപ്റ്റംബർ 14personസ്റ്റാഫ് റിപ്പോർട്ടർ
സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ തന്റെ എ ഐ ഡാൻസ് വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ തന്റെ എ ഐ ഡാൻസ് വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

അഞ്ച് വയസ്സുള്ള ഒരു കുട്ടി നേരിട്ടെത്തി ഡാൻസ് ഗംഭീരമായിരുന്നു എന്ന് തന്നോട് പറഞ്ഞതായും അദ്ദേഹം ലോ കോളേജിലെ പരിപാടിയില്‍ പറഞ്ഞു. എന്നാല്‍ എ ഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എ ഐ വീഡിയോയില്‍ മോഹൻലാലിനേക്കാളും വിജയിയേക്കാളും മികച്ച രീതിയിലാണ് താൻ നൃത്തം ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം സതീശൻ അഭിപ്രായപ്പെട്ടിരുന്നു

പവർക്കട്ടിന് വിമർശനം

സംസ്ഥാനത്തെ പവർക്കട്ടുമായി ബന്ധപ്പെട്ട വിമർശനങ്ങള്‍ക്കിടെയാണ് കെ എസ് ഇ ബി ജീവനക്കാർക്കൊപ്പം മുഖ്യമന്ത്രി നൃത്തം ചെയ്യുന്ന രീതിയിലുള്ള എ ഐ വീഡിയോ പുറത്തുവന്നത്. വീഡിയോ ഇന്ത്യയില്‍ കാണാൻ കഴിയാത്ത വിധത്തില്‍ മെറ്റാ നീക്കം ചെയ്തിരുന്നു. നിലവിലുള്ള ഐ ടി നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ വിനോദം മാത്രം ലക്ഷ്യമിട്ട് നിർമ്മിച്ച വീഡിയോ പോസിറ്റീവായാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും, ഇന്ത്യയില്‍ വീണ്ടും ലഭ്യമാക്കാൻ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും വീഡിയോ തയ്യാറാക്കിയ അഭിജിത്ത് പ്രതികരിച്ചു. എ ഐ വീഡിയോ എന്ന മുന്നറിയിപ്പോടെയാണ് ഇത് പ്രചരിച്ചിരുന്നതെങ്കിലും ഐ ടി നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്ലാറ്റ്‌ഫോമുകള്‍ നിയന്ത്രണം ഏർപ്പെടുത്തിയത്. നിലവില്‍ വിദേശത്തുള്ളവർക്ക് ഈ വീഡിയോ കാണാൻ സാധിക്കും.

Continue Reading

സി പി എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തില്‍ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷമായ വിമർശനങ്ങളും സ്വയംവിമർശനങ്ങളും ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുറന്നുസമ്മതിച്ചു.
അടുത്ത വാർത്തarrow_forward

സി പി എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തില്‍ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷമായ വിമർശനങ്ങളും സ്വയംവിമർശനങ്ങളും ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുറന്നുസമ്മതിച്ചു.

arrow_backമുൻപത്തെ വാർത്ത

കൈയ്യൂരി അപ്പച്ചൻ ശതകോടീശ്വരനായതെങ്ങനെ...? എൺപതുകളിൽ ബീഡി തെറുപ്പും, അടുകാണിൽ തോമാച്ചൻ്റെ തോട്ടത്തിലെ റബ്ബർ വെട്ടുകാരനും പിന്നെ സൈക്കിൾ വർക്ക്ഷോപ്പും, പെട്ടിക്കടയും നടത്തി; തൊണ്ണൂറുകളിൽ സേട്ടുമാരുടെ കൈയ്യിൽ നിന്നും ലക്ഷങ്ങൾ പലിശക്കെടുത്ത് വണ്ടിക്കച്ചവടവും, ഫൈനാൻസും, ഗുണ്ടായിസവും തുടങ്ങി; പണം തിരികെ ചോദിച്ചു വന്ന സേട്ടുമാരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയോടിച്ചു; കള്ളനോട്ട് വിതരണക്കാരനെ കൈയ്യൂരിയിലെ കലുങ്കിനടിയിൽ തല്ലിക്കൊന്നിട്ടതാര് .? ഇളങ്ങുളം ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായിരുന്ന കൈയ്യൂരി അപ്പച്ചൻ ഊരിപ്പോയതെങ്ങനെ.? കൈയ്യൂരി അപ്പച്ചൻ തകർത്തത് നൂറ് കണക്കിന് കുടുംബങ്ങളെ .!

കൈയ്യൂരി അപ്പച്ചൻ ശതകോടീശ്വരനായതെങ്ങനെ...?  എൺപതുകളിൽ ബീഡി തെറുപ്പും, അടുകാണിൽ തോമാച്ചൻ്റെ തോട്ടത്തിലെ റബ്ബർ വെട്ടുകാരനും പിന്നെ സൈക്കിൾ വർക്ക്ഷോപ്പും, പെട്ടിക്കടയും നടത്തി; തൊണ്ണൂറുകളിൽ സേട്ടുമാരുടെ കൈയ്യിൽ നിന്നും ലക്ഷങ്ങൾ പലിശക്കെടുത്ത് വണ്ടിക്കച്ചവടവും, ഫൈനാൻസും, ഗുണ്ടായിസവും തുടങ്ങി; പണം തിരികെ ചോദിച്ചു വന്ന സേട്ടുമാരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയോടിച്ചു; കള്ളനോട്ട് വിതരണക്കാരനെ കൈയ്യൂരിയിലെ കലുങ്കിനടിയിൽ തല്ലിക്കൊന്നിട്ടതാര് .? ഇളങ്ങുളം ബാങ്ക് തട്ടിപ്പ്  കേസിൽ പ്രതിയായിരുന്ന കൈയ്യൂരി അപ്പച്ചൻ ഊരിപ്പോയതെങ്ങനെ.? കൈയ്യൂരി അപ്പച്ചൻ തകർത്തത് നൂറ് കണക്കിന് കുടുംബങ്ങളെ .!

ബന്ധപ്പെട്ട വാർത്തകൾ

സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക്; സീറോ ഡ്രോപ്പ്‌ഔട്ട്‌ മിഷനുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക്; സീറോ ഡ്രോപ്പ്‌ഔട്ട്‌ മിഷനുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിയറ്റ്‌നാം അപകടം; അപകടകാരണം ജീവനക്കാരുടെ അശ്രദ്ധയെന്ന് പൊലീസ്, ബോട്ടിന്റെ ക്യാപ്‌റ്റൻ അറസ്റ്റില്‍

വിയറ്റ്‌നാം അപകടം; അപകടകാരണം ജീവനക്കാരുടെ അശ്രദ്ധയെന്ന് പൊലീസ്, ബോട്ടിന്റെ ക്യാപ്‌റ്റൻ അറസ്റ്റില്‍

വിവാദ കോഴി അറവുമാലിന്യ സംസ്‌കരണ കമ്പനിയായ  ഫ്രഷ് കട്ടിന് പൂട്ട്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

വിവാദ കോഴി അറവുമാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ടിന് പൂട്ട്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ മാരകായുധങ്ങളുമായി എത്തി വൻ കവർച്ച; 65,500 രൂപയും 16 മൊബൈൽ ഫോണുകളും 5 എ.ടി.എം കാർഡുകളും കവർന്നു, കവർച്ചാ സംഘത്തിലെ പ്രധാന പ്രതികൾ ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ

അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ മാരകായുധങ്ങളുമായി എത്തി വൻ കവർച്ച; 65,500 രൂപയും 16 മൊബൈൽ ഫോണുകളും 5 എ.ടി.എം കാർഡുകളും കവർന്നു, കവർച്ചാ സംഘത്തിലെ പ്രധാന പ്രതികൾ ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ

ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com