കേരള സർക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായിരുന്ന പ്രൊഫ. കെ.വി. തോമസിന്റെ സേവനവുമായി ബന്ധപ്പെട്ട് ഒരു കോടിയോളം രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ.