'പാറ്റകളെ'ക്കുറിച്ച്‌ താൻ നടത്തിയ പരാമർശം വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച്‌ നിയമരംഗത്തേക്ക് കടന്നുവന്നവരെക്കുറിച്ച്‌ മാത്രമായിരുന്നെന്നും യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും തിരുത്തുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.