എം.വി. ഗോവിന്ദനെതിരെ അച്ചടക്ക നടപടി വേണമെന്ന സിപിഎം പൊളിറ്റ്ബ്യൂറോയുടെ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിലെ ശക്തമായ എതിർപ്പിനിടയിലും നടപ്പാക്കി.