കോട്ടയത്തെ സെൻട്രൽ ജംക്‌ഷനു സമീപത്തെ ബാറിലിരുന്നു മദ്യപിക്കുന്നതിനിടെ വിനീതും ശ്രീകാന്തും പരിചയത്തിലായി; പിന്നാലെ ശ്രീകാന്തിന്റെ മൊബൈൽ ഫോൺ വിനീത് വാങ്ങി; ഫോൺ തിരികെ നൽകാൻ വൈകി; ഒന്നും രണ്ടും പറഞ്ഞു തർക്കമായി; തർക്കം കലാശിച്ചത് കൊലപാതത്തിൽ;അർദ്ധരാത്രിയിലെ കൊലപാതത്തിന്റെ നടുക്കം മാറാതെ ജനം