പിതാവ് ഒഴിച്ചിട്ട കസേരയിലേക്ക് മകൻ എത്തുന്നു;  സിപിഎം കോട്ടയം ജില്ലാ സമ്മേളന വേദിയിലെ കസേരയില്‍ ജോസ് കെ മാണി ഇരിക്കും; സദസിലെ മുഖ്യപ്രഭാഷകനായി   എത്തുമ്പോൾ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

പിതാവ് ഒഴിച്ചിട്ട കസേരയിലേക്ക് മകൻ എത്തുന്നു; സിപിഎം കോട്ടയം ജില്ലാ സമ്മേളന വേദിയിലെ കസേരയില്‍ ജോസ് കെ മാണി ഇരിക്കും; സദസിലെ മുഖ്യപ്രഭാഷകനായി  എത്തുമ്പോൾ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

Spread the love

സ്വന്തം ലേഖിക

കോട്ടയം: പിതാവ് ഒഴിച്ചിട്ട കസേരയിലേക്ക് മകന്‍.

സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി നാളെ വൈകുന്നേരം പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്ത് നടക്കുന്ന ധനവിചാര സദസില്‍ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷകനായെത്തുമ്പോള്‍ ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നണി ബന്ധങ്ങളുടെ അതിരുകള്‍ ലംഘിച്ച്‌ സിപിഎം വേദികളില്‍ സാന്നിധ്യമായിട്ടുള്ള കെ.എം. മാണിയുടെ മുഖമാണ് സിപിഎം നേതാക്കളും പ്രവര്‍ത്തകരും ഓര്‍ക്കുന്നത്.

നിരവധി സിപിഎം സമ്മേളനങ്ങളില്‍ കെ.എം. മാണി പ്രഭാഷകനായിട്ടുണ്ടെങ്കിലും മകന്‍ ജോസ് കെ. മാണി ആദ്യമായാണ് സിപിഎം സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകനാകുന്നത്.

2011ല്‍ ധനമന്ത്രിയായ ശേഷമാണ് കെ.എം. മാണി സിപിഎം സമ്മേളനങ്ങളിലെ സജീവ സാന്നിധ്യമായത്. തിരുവനന്തപുരത്ത് എ.കെ.ജി സെന്‍ററിലും പാലക്കാട് നടന്ന സിപിഎം പ്ലീനത്തിലും ത്യശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലും കെ.എം. മാണിയെത്തി.

കോട്ടയം ദേശാഭിമാനി പ്രസിന്‍റെ ഉദ്ഘാടനത്തില്‍ കെ.എം. മാണിയോടൊപ്പം ജോസ് കെ.മാണിയും പങ്കെടുത്തിരുന്നു.