ആശുപത്രി ബില്ല് അടക്കാതെ രോഗികളെ വട്ടം ചുറ്റിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍; രോഗം മൂര്‍ച്ഛിച്ചാല്‍ വലിയ തുക കൊടുക്കേണ്ടി വരുമെന്ന് പേടി; പുതിയ പോളിസികള്‍ നല്‍കാനും മടി;കോവിഡ് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ളത് പത്ത് ലക്ഷത്തിലധികം ആളുകള്‍ ; തകര്‍ന്ന് തരിപ്പണമാകുന്ന 'ഇന്‍ഷുറന്‍സ് പരിരക്ഷകള്‍'