അയർക്കുന്നത്തെ ക്രൂര കൊലപാതകം അയല്‍ക്കാര്‍ പോലും അറിഞ്ഞില്ല; നാടിനെ നടുക്കിയ സംഭവത്തില്‍ വിറങ്ങലിച്ച് അമയന്നൂർ; ഒരു നമ്പരിൽ നിന്ന് ഭാര്യയുടെ ഫോണിലേക്ക് നിരന്തരം വന്നിരുന്ന കോളും അതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് ; അടുത്ത ആഴ്‌ച ഭാര്യയേയും മകനെയും കൂട്ടി വിദേശത്തേക്ക് പോകാനിരിക്കെയാണ് ദാരുണ കൊലപാതകം